അവശ്യവസ്തു വില വർധനയിൽ പൊറുതിമുട്ടിയ ജനത്തെ പിഴിഞ്ഞ് സപ്ലൈകോയും

തിരുവനന്തപുരം: അവശ്യവസ്തുക്കളുടെ വില വർധനവ് മൂലം പൊറുതിമുട്ടിയ ജനത്തെ പിഴിഞ്ഞ് സപ്ലൈകോയും. അരി ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില സപ്ലൈകോയും കൂട്ടി. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് സപ്ലൈകോ സാധനങ്ങളുടെ വില കൂട്ടിയത് എന്നതും ശ്രദ്ധേയമാണ്.

പച്ചക്കറി വില നിയന്ത്രണത്തിന് ഉൾപ്പടെ വിപണിയിൽ ഇടപെടലുണ്ടാകുമെന്ന സർക്കാർ പ്രഖ്യാപനത്തിനിടെയാണ് സപ്ലൈകോ കൊള്ള എന്നതാണ് പ്രത്യേകത. ഉണക്കമുളക്, ഉഴുന്ന്, മല്ലി, ചെറുപയർ,, വൻപയർ, ഉണ്ടഅരി, കുറുവഅരി മട്ടഅരി, ജീരകം, കടുക് എന്നിവയുൾപ്പടെ ദൈനംദിന അടുക്കളയ്ക്ക് വേണ്ട സാധനങ്ങൾക്കാണ് വില വർധനവുണ്ടായത്. ഇതിൽ ഉണക്കമുളകിന് കിലോ 22 രൂപ വരെ കൂട്ടിയിട്ടുണ്ട്.

ഡിസംബർ ഒന്നിന് വില പുതുക്കി നിശ്ചയിച്ച പത്തിലേറെ സാധനങ്ങൾക്കാണ് ദിവസങ്ങൾക്കകം വീണ്ടും വില വർധിപ്പിച്ചത്. വിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായി വില വർധനവ് ഉണ്ടായിട്ടില്ലെന്നാണ് സപ്ലൈകോയുടെ വിശദീകരണം.